ഒറ്റയിലയുടെ നൊമ്പരം
കാറ്റിന്റെ മൂളലിനൊപ്പം
അലിഞ്ഞില്ലാതെ പോവുന്നതാണ്.
( ഒറ്റയിലയ്ക്കുവേണ്ടി
ഓര്‍മ്മമരത്തിന്റെ തുഞ്ചത്തേയ്ക്ക്
ഒരു മൂ ളലോടെ പാറിപറന്നുവരാന്‍
ഒരു കാറ്റുണ്ടെങ്കില്‍ മാത്രം...)
No comments:
Post a Comment