കവിതാരചനയാണ് മല്‍സരം
വിഷയം തന്നു -
"മാര്‍ച്ചിലെ കലാലയം " .
വിടര്‍ന്ന പൂ വാകയെയും
അവളുടെ കണ്ണുകളെയും
ഇടത്തും വലത്തും
ഇരുന്നവര്‍ എടുത്തു .
വഴിപിരിഞ്ഞ കൂട്ടുകാരെയും
ഓര്‍മ്മകളെയും
ബാക്കിയുണ്ടായിരുന്നവരും പങ്കിട്ടു.
എനിക്കെഴുതാന്‍
ബാക്കിയായത്
പരീക്ഷാഫീസടയ്ക്കാനുള്ള
അവസാന ദിവസം
ഓടിയെത്തിയ അമ്മയുടെ
നെഞ്ചിലെ കിതപ്പു മാത്രം.
as usual..മനോഹരം!!
ReplyDeleteThis comment has been removed by the author.
ReplyDeleteഅമ്മയുടെ നെഞ്ചിലെ കിതപ്പ് മറക്കുന്നിടത്തു നമ്മള് ഇല്ലാതാകുന്നു ...
ReplyDelete